ആക്ഷേപഹാസ്യ ശരങ്ങളുടെ ഒഴിയാത്ത
ആവനാഴി കൈവശമുള്ള ശ്രീ ഇളമത
ഗൗരവമുള്ള രചനകൾക്കൊപ്പം ഇങ്ങനെ
രസകരമായ സൃഷ്ടികൾ നടത്തി
വായനക്കാരെ സന്തോഷിപ്പിക്കുകയും
ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കം വായനക്കാർ മാത്രമുള്ളതുകൊണ്ട്
കൃതികൾ ശ്രദ്ധിക്കപ്പെടാതെ പോകുമെങ്കിലും
സംഘടനകൾ അവാർഡ് പരിഗണന നടത്തുമ്പോൾ
അതൊക്കെ വീണ്ടും വായിക്കപ്പെടും. നാട്ടിലും
ഇത് തന്നെ ഗതി. വായനയിൽ നിന്നും ജനം
ദൃശമാധ്യമങ്ങളിലേക്ക് മാറി. അത്
കാലത്തിന്റെ മാറ്റം. ശ്രീ ഇളമത
എഴുതിക്കൊണ്ടിരിക്കുക. ഒരു സും ഈസ്റ്റർ
ആഘോഷിക്കാം. ശേഷം സ്‌ക്രീനിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല