Image

മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ്

Published on 20 April, 2021
മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ്
തലശ്ശേരി: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ കേസില്‍ ആദ്യം പിടിയിലായ ഒന്നാംപ്രതി പുല്ലൂക്കര കുറ്റമ്ബാന്‍ കണ്ടിയില്‍ കിഴക്കയില്‍ ഷിനോസിന് കോവിഡ്. ഇതേതുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കിയില്ല. അതോസമയം ഷിനോസ് ഒഴികെയുള്ള ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു.

റിമാന്‍ഡില്‍ കഴിയുന്ന ഏഴു പ്രതികളെ ശക്തമായ സുരക്ഷ സന്നാഹത്തോടെ അഞ്ചു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പുല്ലൂക്കര സ്വദേശികളായ ഒതയോത്ത് സംഗീത് (22), ഒതയോത്ത് വിപിന്‍ (28), ഒതയോത്ത് അനീഷ് (40), കായത്തീ‍െന്‍റ പറമ്ബത്ത് സുഹൈല്‍ (32), നെല്ലിയില്‍ ശ്രീരാഗ് (26), ബിജേഷ് (24), അശ്വന്ത് (27) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

എട്ടു പ്രതികളാണ് റിമാന്‍ഡിലുള്ളത്. കേസന്വേഷണത്തി‍െന്‍റ ഭാഗമായി കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. വിക്രമന്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.

തിങ്കളാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് തിങ്കളാഴ്ച രാവിലെ 11.45നു പ്രതികളെ പൊലീസിന് കൈമാറിയത്. 23നു വൈകീട്ട് അഞ്ചിനകം പ്രതികളെ കോടതിയില്‍ തിരിച്ചേല്‍പിക്കണം. മന്‍സൂറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനും ഗൂഢാലോചന അന്വേഷിക്കുന്നതിനും വേണ്ടിയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക