ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണചടങ്ങില്‍ ഇന്ത്യക്കെതിരായ മുദ്രാവാക്യം ഉയര്‍ന്നത് ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹഫീസ് സയ്യിദിന്റെ പിന്തുണയോടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരം പരിപാടികള്‍ വച്ചുപൊറുപ്പിക്കില്ലെന്നും സംഭവത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ മുദ്രാവാക്യം ഉയര്‍ത്തിവര്‍ ഇന്ത്യയുടെ ഐക്യത്തെയാണ് ചോദ്യം ചെയ്തത്. അവരെ സര്‍ക്കാര്‍ വെറുതെ വിടില്ല. പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഡല്‍ഹി പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികളായ 10 വിദ്യാര്‍ഥികളെ പിടികൂടാനായി പൊലീസ് പ്രത്യേക സംഘത്തേ രൂപീകരിച്ചുകഴിഞ്ഞു. പൊലീസ് തിരയുന്നവരില്‍ സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിതയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുജറത്തിലെ നിരപരാധികളെ കൊന്നതിനെയും നിര്‍ലജ്ജം ന്യായീകരിക്കുന്നതു കണ്ടിട്ടുണ്ട്. ഗോദ്രയില്‍ കൊന്നതിന്റെ സ്വാഭാവികമായ പ്രതികരണം ആയിരുന്നു അതെന്നു!
ഇന്ത്യ ഒരു മോബോക്രസി ആയി മാറുന്നു. മോഡി അതിനു മൗനാനുവാദം കൊടുക്കുന്നു. മഹാത്മജിയും കോണ്‍ഗ്രസും ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്നത് ഇതിനാണോ?
Yes Mahatma got us freedom. But then there are thousands of poor true "Indian" soldiers losing/lost their lives even as we speak in Siachin/Cargil/Pak border fighting against these enemies , for who these "students" say Zindabad. That too for a person responsible for attacking Indian parliament. Shame on you 'indian'.