ഇന്ത്യന്‍ വംശീയതയെ പരിഹസിച്ച് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യമറിയാന്‍
ആഗ്രഹിച്ചെത്തിയ തനിക്ക് അനുഭവിക്കേണ്ടി വന്നത് ഇന്ത്യയുടെ വംശീയതയെന്ന്
ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികുറിപ്പില്‍ പറയുന്നു. ആഫ്രിക്കന്‍ സ്വദേശികള്‍ക്കെതിരെ
നിരന്തരം വംശീയാക്രമണം നടക്കുന്ന വാര്‍ത്തകള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലാണ്
ഇസ്യൂഗോ ലോറന്‍സ് എന്ന ആഫ്രിക്കന്‍ യുവാവിന്റെ കുറിപ്പ്.
ആസോസിയേഷന്‍ ഓഫ്
ആഫ്രിക്കന്‍ സ്റ്റുഡന്‌സ് എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ സര്‍വ്വകലാശാല
കോര്‍ഡിനേറ്ററാണ് ഡല്‍ഹി പരാമെഡിക്കല്‍ ആന്റ് മാനേജ്‌മെന്റ്
ഇന്‌സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയായ ലോറന്‍സ്.
മഹാത്മാഗാന്ധിയുടെ
നാടല്ലേ ഇന്ത്യ എന്ന് കരുതിയാണ് ഇവിടേക്ക് വന്നത്. പക്ഷേ താന്‍ ഏറ്റവും അധികം
കേട്ടത് കല്ലൂ (കറുമ്പന്‍) എന്ന വാക്കാണ്. താന്‍ ആദ്യം പഠിച്ച വാക്കും അത്
തന്നെയെന്ന് കുറിപ്പില്‍ പറയുന്നു.
എന്റെ എത്രയും പ്രിയപ്പെട്ട മാത്തുള്ളക്ക്
നിങ്ങക്ക് വംശീയത ഉണ്ടായിരിക്കും മാത്തുള്ളെ. ഞങ്ങൾ നിരീശ്വരവാദികൾക്ക് എല്ലാവരെയും ഒന്നുപോലെ കാണാൻ കഴിയും കാരണം ഞങ്ങൾ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. പക്ഷെ നിങ്ങളാണ് എല്ലാവരെയും ആർ എസ എസ, ഹിന്ദുക്കൾ എന്നൊക്കെ വേർതിരിച്ചു കാണുന്നത്. ഒരു തരത്തിൽ ഈ ദൈവങ്ങളല്ലേ ഈ പ്രശനങ്ങൾക്ക് കാരണം കൃസ്ത്യാനിയുടെ ദൈവം മഹാമടിയരുടെ ദൈവം യഹൂദന്റെ ദൈവം ഹൈന്ദവരുടെ ദൈവം പുലയന്റെ ദൈവം, കറമ്പന്റെ ദൈവം അങ്ങനെ ദൈവങ്ങൾ പ്രശനം ഉണ്ടാക്കി മുന്നേറുകയാണ്. ഇന്ന് രാത്രി നീ ഉണ്ടാക്കിയ ദൈവത്തെ ഉപേക്ഷിച്ചു നിരീശ്വരനാവുക അതോടുകൂടി സർവ്വ മനുഷ്യരേം സ്‌നേഹിക്കാം
എന്ന് സ്നേഹത്തോടെ
നിരീശ്വരൻ