(വസന്തകാലപറവകള്‍ പാടിതിമിര്‍ക്കുന്ന ഒരു പ്രഭാതത്തില്‍ എന്റെ
ജാലകവാതില്ക്കല് വന്നിരുന്ന് ഒരു ആണ്കുയില് പറഞ്ഞു അഹോരാത്രം
തൊണ്ടപൊട്ടുമാറുപാടിയിട്ടും ഒരുപെണ്കുയില് പോലുംഅടുക്കുന്നില്ല.
അവര്‍ക്ക് കൊടുക്കാനായി ഒരുപ്രണയ ലേഖനം എഴുതിതരുമോ?)
എഴുത്തിന്റെ കാലം കടന്നുപോയി തഴയുക ആ മാർഗ്ഗം ഇന്ന് തന്നെ കള്ളകവികൾ ചുറ്റുപാടും തക്കവും പാർത്ത് പതിയിരുപ്പ് അവരതടിച്ചെടുത്തു കൊണ്ടുപോയി നാളത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും അതുവേണ്ട നീ നിൻ പുല്ലാംകുഴലിനാലെ ഊതുക നല്ലോരു പ്രണയഗാനം അതുചെന്ന് പെൺകുയിലിൻ നെഞ്ചിലാകെ കുളിർ വാരി വിതറും തീർച്ച തന്നെ ചിറകടിച്ചവൾ നോക്കിടുമ്പോൾ തുടരുക നീ നിന്റെ മധുരഗാനം അവളുടെ ചേഷ്ടകൾ സൂക്ഷമായി കാമവികാരാതിരേകത്തോടെ ഉറ്റുനോക്കു അവളിൽ പ്രണയത്തരിമ്പുണ്ടെന്നാകിൽ തുത്ത് കുലുക്കി കുലുക്കിയാടും അവളുടെ ആട്ടം മുറുകിടുമ്പോൾ ചിറകടിച്ചു നീ അടുത്തു ചെല്ലൂ ചൂടായിരിക്കും ഇരുമ്പിൽ കൊല്ലൻ കൂടത്താൽ താഡിക്കുംപോലെയങ്ങ് കുയിലേ നിൻ പ്രണയംസഫലമാകാൻ മന്മഥദർശനം നിനക്ക് കിട്ടിടട്ടെ
James Mathew, Chicago2017-05-31 11:54:04
കവിയുടെ അനുമാനത്തിന്റെ അന്തരാളങ്ങളായ സസ്യാഹാരം കഴിക്കണമെന്നും, വെളിച്ചെണ്ണ കനച്ചാൽ കൊള്ളില്ലെന്നും, വേനലാക്കലാമായാൽ സ്വറ്റർ വേണ്ടെന്നും ഞങ്ങൾ വായനക്കാർക്കറിയാം. എന്നാൽ ജന്നൽ വാതിൽക്കൽ കുയിൽ പ്രണയലേഖനം ചോദിച്ച് വരുമെന്ന് അറിയില്ലായിരുന്നു. കഥയായാലും, കവിതയായാലും പുതുമ വേണം വായനക്കാർക്ക് തോന്നാത്തത്, അവൻ അറിയാത്തത് എഴുതുമ്പോൾ അവൻ ആസ്വദിക്കുന്നു. എനിക്കിഷ്ടമായി സുധീർ നല്ല ഭാഷ , കുയിലിനു പ്രണയലേഖനം എഴുതികൊടുക്കു, കുയിലിണ അവനെ പ്രേമിക്കും. അപ്പോൾ അവർ നാണം പൂണ്ട് നിൽക്കുന്നതിനെപ്പറ്റി എഴുതുക. അഭിനന്ദനം .വിദ്യാധരൻ സാർ അംഗീകരിച്ചുവെന്നു തോന്നുന്നു. കവിതയല്ലെന്നു എഴുതിയത് മറ്റു കവികൾക്കിട്ട് ഒരു കൊട്ടാണോ?
andrew2017-05-31 13:48:37
ശ്രി, സുദീര്‍ എഴുതി കൊടുത്ത പ്രണയ പാട്ടുമായി ഒരു പൂംകുയില്‍ പാടി പാടി പറന്നു നടക്കുന്നു '' നിന്റെ മാനസ തേന്‍ മാവു പൂത്തിട്ടുണ്ടോ, ഈ കരിം കുയില്‍ ഒന്ന് പാടിക്കോട്ടെ ?
ഒമര്‍ ഗ്യ്യാമിന് കവിതകള്‍ പോലെ , പ്രേമം എന്ന അനുഭൂതിയുടെ ദിവ്യ പ്രവാഹം ഒഴുകട്ടെ
ക്രൂരത നിറഞ്ഞ മനുഷ ഹിര്ദയങ്ങള് തണുത്തു ശാന്തം ആകട്ടെ , ഇ ഭൂമിയില്‍ സ്നേഹം നിറയട്ടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
തഴയുക ആ മാർഗ്ഗം ഇന്ന് തന്നെ
കള്ളകവികൾ ചുറ്റുപാടും
തക്കവും പാർത്ത് പതിയിരുപ്പ്
അവരതടിച്ചെടുത്തു കൊണ്ടുപോയി
നാളത്തെ പത്രത്തിൽ പ്രസിദ്ധീകരിക്കും
അതുവേണ്ട നീ നിൻ പുല്ലാംകുഴലിനാലെ
ഊതുക നല്ലോരു പ്രണയഗാനം
അതുചെന്ന് പെൺകുയിലിൻ നെഞ്ചിലാകെ
കുളിർ വാരി വിതറും തീർച്ച തന്നെ
ചിറകടിച്ചവൾ നോക്കിടുമ്പോൾ
തുടരുക നീ നിന്റെ മധുരഗാനം
അവളുടെ ചേഷ്ടകൾ സൂക്ഷമായി
കാമവികാരാതിരേകത്തോടെ ഉറ്റുനോക്കു
അവളിൽ പ്രണയത്തരിമ്പുണ്ടെന്നാകിൽ
തുത്ത് കുലുക്കി കുലുക്കിയാടും
അവളുടെ ആട്ടം മുറുകിടുമ്പോൾ
ചിറകടിച്ചു നീ അടുത്തു ചെല്ലൂ
ചൂടായിരിക്കും ഇരുമ്പിൽ കൊല്ലൻ
കൂടത്താൽ താഡിക്കുംപോലെയങ്ങ്
കുയിലേ നിൻ പ്രണയംസഫലമാകാൻ
മന്മഥദർശനം നിനക്ക് കിട്ടിടട്ടെ
സ്വറ്റർ വേണ്ടെന്നും ഞങ്ങൾ വായനക്കാർക്കറിയാം.
എന്നാൽ ജന്നൽ വാതിൽക്കൽ കുയിൽ പ്രണയലേഖനം ചോദിച്ച് വരുമെന്ന് അറിയില്ലായിരുന്നു. കഥയായാലും, കവിതയായാലും പുതുമ വേണം വായനക്കാർക്ക്
തോന്നാത്തത്, അവൻ അറിയാത്തത് എഴുതുമ്പോൾ അവൻ ആസ്വദിക്കുന്നു. എനിക്കിഷ്ടമായി സുധീർ
നല്ല ഭാഷ , കുയിലിനു പ്രണയലേഖനം എഴുതികൊടുക്കു, കുയിലിണ അവനെ പ്രേമിക്കും. അപ്പോൾ അവർ നാണം പൂണ്ട് നിൽക്കുന്നതിനെപ്പറ്റി എഴുതുക. അഭിനന്ദനം
.വിദ്യാധരൻ സാർ അംഗീകരിച്ചുവെന്നു തോന്നുന്നു. കവിതയല്ലെന്നു എഴുതിയത് മറ്റു കവികൾക്കിട്ട് ഒരു കൊട്ടാണോ?