ന്യൂഡല്‍ഹി:
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി
മന്മോഹന് സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍
രാജ്യസഭ ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നേരിട്ടെത്തി
മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ
പ്രക്ഷുബ്ധമായത്.