Image

പൊലീസ്‌ സംരക്ഷണം നല്‍കിയില്ല; ആന്ധ്രാ സ്വദേശിനി പാതിവഴിയില്‍തിരിച്ചിറങ്ങി

Published on 17 October, 2018
പൊലീസ്‌ സംരക്ഷണം നല്‍കിയില്ല; ആന്ധ്രാ സ്വദേശിനി  പാതിവഴിയില്‍തിരിച്ചിറങ്ങി


പത്തനംതിട്ട: പൊലീസിന്റെ അലംഭാവം മൂലം ശബരിമല സന്ദര്‍ശനത്തിനിടെ ആന്ധ്രാ സ്വദേശിനി പാതിവഴിയില്‍ നിന്ന്‌ തിരിച്ചിറങ്ങി. സ്വാമി അയ്യപ്പന്‍ റോഡില്‍ കുറച്ചുദൂരം പോയതോടെ പൊലീസ്‌ ഇവര്‍ക്ക്‌ സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മാധവിയും കുടുംബവുമാണ്‌ പരമ്പരാഗതപാതയില്‍ നിന്ന്‌ തിരിച്ചിറങ്ങിയത്‌. നേരത്തെ ശബരിമലയിലേക്ക്‌ പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞിരുന്നു.

ചേര്‍ത്തല സ്വദേശിനി ലിബിയെയാണ്‌ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക