ഹൃദയത്തിന്റെ ഭാഷ വശ്യസുന്ദരം. ആ
പ്രണയിനി ഭാഗ്യവതി തന്നെ.
"ഇരുമെയ്യാണെങ്കിലും നമ്മൊളൊറ്റ
കരളല്ലേ നീ എന്റെ ജീവനല്ലേ" എന്നും
ഒരു കവി പാടിയിട്ടുണ്ട്. ഹൃദയം
മിടിക്കുന്ന കാലം വരെ വല്ലപ്പോഴുമല്ല
എപ്പോഴും ഓർക്കും. അവളുടെ മൃദുലസ്പർശ
ത്തിന്റെ രാഗവീചികളിൽ അങ്ങ്
ഒരു പ്രേമഗായകനായതൊക്കെ നന്നായി
ആവിഷ്കരിച്ചു . അവളുടെ ഹൃദയം പോലെ
അവളുടെ ചെമ്പനീർ മെയ്യും വേഗംഅങ്ങേക്ക്
മാത്രം സ്വന്തമാകട്ടെ .നന്മകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല