Image

വിശ്വാസ പ്രഘോഷണമല്ല, വിശ്വാസ ആചരണമാണ് ആവശ്യം: ജോസഫ് പുലിക്കുന്നേല്‍

Published on 05 June, 2013
വിശ്വാസ പ്രഘോഷണമല്ല, വിശ്വാസ ആചരണമാണ് ആവശ്യം: ജോസഫ് പുലിക്കുന്നേല്‍
വിശ്വാസ പ്രഘോഷണമല്ല, വിശ്വാസ ആചരണമാണ് ആവശ്യം: ജോസഫ് പുലിക്കുന്നേല്‍

READ IN PDF
Join WhatsApp News
A.C.George 2013-06-06 12:55:00

Hosanna is a great publication. In our Church hierarchy, we need some reforms, some accountability, real accountability towards the, money funding by the laity people.  They speak about the importance of the lay people. But we are not allowed to practice that importance. The laymen are always in chains. The laymen’s’ Associations such as Catholic Congress or SMCC always controlled by the priests. They preside the lay men’s organization always. They just preach, but they do not practice. Many of the times their practices are quite opposite to what they preach. The common people are just slaves with chains. What to do this is the fate, because there are many people to carry our high priests for any of their wrong doings. If Jesus comes to our churches and institutions just imagine, what will happen. Wish you the very best for Osana publications. Please keep writing/publishing.  Really you are doing great service to the community. From our material church buildings (Devalyangal), Daivam (God) disappeared as in sprit. For writing such comment, please do not come after me. Even if somebody comes after me I do not care or respond. I know what is happening.

 

Jesus 2013-06-06 13:44:45
I will never come to your church. Read and understand what Bible talks about me. Matthew 24 New International Version (NIV) The Destruction of the Temple and Signs of the End Times 24 Jesus left the temple and was walking away when his disciples came up to him to call his attention to its buildings. 2 “Do you see all these things?” he asked. “Truly I tell you, not one stone here will be left on another; every one will be thrown down.
k c chacko 2013-06-07 22:46:00
The Kerala Government was planning a Legislation prepared and vetted by eminent people like V R Krisna Iyer, giving all the properties of the church to the Laity ,where the Priests will be only Employees of the Lairty. But the Clergy is so very shrewed that they screwed and turned the Laity against the Legislation and it was abononed.Who is to blame for this?
Jack Daniel 2013-06-08 05:11:39
clergies are blood suckers 
Joseph 2013-06-08 12:12:19
ഒശാന ജൂണ്‍പതിപ്പിലെ പേജ്11ൽ ചർച്ച് ആക്റ്റിനെപ്പറ്റിയുള്ള ലേഖനത്തിൽ പറഞ്ഞതുപോലെ സഭ ശക്തിയായി ഈ നിയമത്തെ എതിർന്നതിന്റെ കാരണം വ്യക്തമല്ല. ഹിന്ദുവിനും മുസ്ലീമിനും ഒരു നിയമം, ക്രിസ്ത്യാനിക്ക് മറ്റൊരു നിയമം. ഇത്തരം കിരാത നിയമം മറ്റേതെങ്കിലും രാഷ്ട്രത്തിലുണ്ടോയെന്നും വ്യക്തമല്ല. ഈ സ്വാർ‍ഥനിയമങ്ങളെ മറികടന്നു കേരളത്തിലെ പ്രഗല്ഭനായ മുൻസുപ്രീം കോടതി ജഡ്ജി കൃഷ്ണയ്യർ തയ്യാറാക്കിയ ബില്ലിന്റെ നക്കലിനെയാണ് ചർച്ച് ആക്റ്റെന്നു പറയുന്നത്. ബില്ലിന്റെ നിയമവശങ്ങളും പ്രായോഗിക വശങ്ങളും വാദവിവാദങ്ങളില്‍ക്കൂടി ചർ‍ച്ച ചെയ്തുവെന്നല്ലാതെ നാളിതുവരെയും നിയമപാലകരുടെ മേശയില്‍ എത്തിയിട്ടില്ല. സഭയുടെ സ്വത്തുക്കൾ ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടിൽ നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്‍ മറിഞ്ഞു വന്നതാണ്. മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. ഈ സ്വത്തുക്കൾ നല്കിയവരായ വിശ്വാസികള്‍ക്ക് സ്വത്തിന്മേൽ യാതൊരു നിയന്ത്രണവും ഇല്ല. സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുതൽ സഭയുടെ സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല. സഭയുടെ ചോദ്യം ചെയ്യാൻ പറ്റാത്ത സ്വത്തുക്കള്‍ക്ക് സർ‍ക്കാർ നോട്ടത്തിൽ ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. സഭയുടെ സ്വത്തുക്കൾ ഇന്ന് അതിന്റെ നിയന്ത്രണത്തിലുള്ളവരുടെ വീടുകളില്‍നിന്നും കൊണ്ടുവന്നതല്ല. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാസ്വത്തുക്കൾ സർ‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുവാൻ സഭ ബാധ്യസ്ഥരുമാണ്. കൃഷ്ണയ്യരുടെ നിയമം നിർ‍ദ്ദേശിച്ചിരിക്കുന്നത്, ജനാധിപത്യരീതിയില്‍ പള്ളിഭരണം നടപ്പിലാക്കുവാനാണ്. ഇടവകയില്‍ പതിനെട്ടുവയസ്സു തികഞ്ഞവർ‍ക്ക്‌ വോട്ടവകാശം ഉണ്ടായിരിക്കും. സർ‍ക്കാരില്‍നിന്നു കണക്കുപരിശോധകരായി (auditors) പ്രാവിണ്യം നേടിയവരെയും തെരഞ്ഞെടുക്കണം. യോഗ്യരായവരെ മാത്രമേ ഓരോ സ്ഥാനങ്ങളിലേക്കായി തെരഞ്ഞെടുക്കുവാൻ പാടുള്ളൂ. സഭയുടെ വിശ്വാസത്തിനെതിരായി പ്രവർ‍ത്തിക്കുന്നവരെ, നിരീശ്വരന്‍മാരെ, കുറ്റവാളികളെ, ഭരണകാര്യങ്ങളിൽ, ‍അയോഗ്യത കല്‍പ്പിച്ച് ഒഴിവാക്കിയിട്ടുണ്ട്. ചർച്ചു ആക്റ്റ് പാസായാൽ ഏറ്റവുമധികം പ്രയോജനം ലഭിക്കുന്നതു സഭയ്ക്കായിരിക്കും. കോടികണക്കിനു രൂപയാണ് പുരോഹിതരും പള്ളികൈക്കാരുംകൂടി സഭയുടെ സ്വത്തിൽനിന്നു കട്ടുമാറ്റുന്നത് . പണത്തിന്‍റെ മേല്‍നോട്ടം മുഴുവൻ ഇവരുടെ ഉത്തരവാദിത്തത്തിൽ ആയതുകൊണ്ട് ആരും ചോദ്യം ചെയ്യാനുമില്ല. ശക്തമായ ഗവണ്‍മെന്റ് നിയന്ത്രണം (auditing) സഭയുടെ സ്വത്തുക്കളിലും വരവുചെലവു കണക്കുകളിലും ഉണ്ടെങ്കിൽ കൊള്ള ഒരു പരിധി വരെ അവസാനിപ്പിക്കുവാൻ സാധിക്കും. സർക്കാരിന്‍റെ ഓഡിറ്റ്‌ ചെയ്ത (auditor) പള്ളിസ്വത്തു വിവരങ്ങൾ പരിശോധിച്ചാൽ വൻ‍കിട കൊള്ളയുടെ ചരിത്രങ്ങൾ പുറത്തു വരുമെന്നു ഇവർ ‍ഭയപ്പെടുന്നു. പല മാടമ്പി കൈക്കാരന്മാരുടെ വീടുകളും ജപ്ത്തി ചെയ്യപ്പെട്ടേക്കാം. ആരെങ്കിലും കാലത്തിനനുസരിച്ച് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ അവരെയെല്ലാം സംഘിടിത പുരോഹിതവർ‍ഗം തോല്‍പ്പിച്ചിട്ടുണ്ട്. കഥകൾ ‍ഏറെയുണ്ട്. കേരള ചരിത്രംതന്നെ പുരോഹിതർ വ്യഭിചരിച്ച കറുത്ത അധ്യായങ്ങൾ നിറഞ്ഞതാണ്‌. ചരിത്രം ഇന്നും മാറ്റമില്ലാതെ തുടരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക