മത വൈരാഗ്യത്തിന്റെ വിഷം ഉള്ളിൽ ചെന്ന്
മനുഷ്യത്വം കൈവിടുന്ന മനുഷ്യൻ എന്തൊക്കെ ചെയ്യില്ലെന്ന് കവി വിവരിക്കുന്നു. ഇത് കവിയുടെ ഒരു വിലാപമാണ്, ദൈവത്തോടുള്ള പ്രാർത്ഥനയാനു. കവിയെ ആര് കേൾക്കും ദൈവമോ മനുഷ്യനോ? മനുഷ്യ സമൂഹത്തിൽ നടക്കുന്ന നടുക്കുന്ന സംഭവങ്ങൾ എന്നും കവിതക്ക് വിഷയമായിട്ടുണ്ട്. ഇവിടെ കവി ദൈവത്തോട് അപേക്ഷിക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുന്ന മനുഷ്യനോട് പറഞ്ഞിട്ട് ഫലമില്ലെന്ന് കവി
മനസ്സിലാക്കിയിരിക്കും.പീറ്റർ സാർ താങ്കൾ എന്നും നന്മയുടെ പക്ഷത്ത് നില്ക്കുന്ന കവിയാണ്. അത്കൊണ്ട് സുധീരം എഴുതികൊന്ദെയിരിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല