ലണ്ടന്‍: മിസ് വേള്‍ഡ് (ലോക സുന്ദരി) മത്സരങ്ങളില്‍ ഇനി 'ബിക്കനി റൗണ്ട്' ഉണ്ടാവില്ല. സ്ത്രീകളെ അടിയുടുപ്പുകള്‍മാത്രം അണിയിച്ച് മത്സരവേദിയില്‍ കൊണ്ടുവരുന്നതിനെതിരെ വന്‍ പ്രതിഷേധവും വിമര്‍ശവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. എന്നാല്‍, സ്ത്രീകള്‍ക്ക് ഈ റൗണ്ടുകൊണ്ട് ഗുണമില്‌ളെന്നത് തിരിച്ചറിഞ്ഞതിനാലാണ് ഒഴിവാക്കുന്നതെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷ ജൂലിയ മോര്‍ലെ അറിയിച്ചു.
പടിഞ്ഞാറ്റിലെ 'വെള്ളേച്ചരന്മാരുടെ' വിനോദത്തിനുണ്ടാക്കിയ വിദ്യ ആയിരുന്നു തെരുവിലും തുണിയുടുക്കാത്ത സുന്ദരിമാരെ ഇറക്കുക. അതിനവനുണ്ടാക്കിയ വരട്ടു വിദ്യകളിൽ ഒന്നായിരുന്നു പെണ്‍പിള്ളേർക്കു ബിക്കിനി ഫാഷനാക്കിയത്. അവന്റമ്മയും പെങ്ങളും അതിൽപ്പെട്ടിട്ടും നിറുത്തിയില്ല. ഇപ്പോൾ മടുത്തു. അവനെ നോക്കി വായും പൊളർന്നു കുറേ 'കറുത്ത സായിപ്പു'മാർ ഇന്ത്യയിൽ 'വെള്ള' കളിച്ചതാണ് ബിക്കീനി കേറ്റി പെരുംഞ്ചന്തി തള്ളിത്തേമ്പി നടക്കുന്ന കുറെ കോലങ്ങൾ അവിടെ ഉണ്ടായത്. പട്ടികളെപ്പോലെ പരിസരം നോക്കാതെ പെണ്‍കുട്ടികളെ കാണുമ്പോൾ പിടിച്ചുവലിച്ചു മരത്തേലും മതിലേലും ചാരി നിറുത്തി വായിക്കകത്തു നക്കുന്നതു ഫാഷനാക്കി. അമേരിക്കയിലെ പോലെ 'ചുംബിക്കുവാ'ത്രെ! അംഗീകാരവും നേടി! അന്നേ പെടലിക്കടി കൊടുത്തിരുന്നുവെങ്കിൽ ഇന്നത്തെപോലെ വൃത്തികേടാവില്ലായിരുന്നു. പത്തെണ്ണം കിട്ടിയപ്പോൾ നിറുത്തിയതു കണ്ടല്ലോ? അതു തന്നെ മരുന്ന്. ചൂരലു വെച്ചു ബിക്കിനിക്ക് പുറകിൽ പെരുക്കണം. അപ്പോഴതും നിൽക്കും.