കൊതിച്ചു
പോവില്ലേ ഒരു മാത്രയെങ്കിലും ഓടി ചെന്നൊന്നു പുണരുവാനും ഉമ്മകള്‍
കൊണ്ട് പോതിഞ്ഞു പ്രണയത്തിലേക്ക് പടരാനും കെട്ടുപിണഞ്ഞ കിടക്കും
കാട്ടു വള്ളികള്‍ പോലെ !!
ആഘോഷങ്ങൾക്ക് സാഹിത്യ രൂപം കൊടുത്ത് ഭംഗിയാക്കുന്നതിൽ ഇ മലയാളി എപ്പോഴും മുൻപന്തിയിൽ തന്നെ. പ്രേമ ദിനത്തെക്കുരിച്ച് രണ്ട് നല്ല രചനകൾ ഇ മലയാളിയിൽ വായിച്ചു, ഒന്ന് സരോജ വര്ഗീസിന്റെ, ഗന്ധർവൻ. ഗീത രാജന്റെ പ്രണയതുള്ളികൾ. സ്ത്രീകൾക്കല്ലേ പ്രേമത്തിന്റെ മധുരവും കയ്പ്പും നന്നായി അറിയുന്നത്. മുഴത്തിനു മുഴം എഴുത്തുകാർ ഉണ്ടായിട്ടും വേറെ ഒന്നും കണ്ടില്ല. കവിയത്രികൾക്ക് അഭിവാദനങ്ങൾ !
വായനക്കാരൻ2015-02-13 20:43:18
പ്രണയ മണി തൂവൽ പൊഴിയും പവിഴ മഴ
മഴവിൽ കുളിരഴകു വിരിഞ്ഞൊരു വർണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധർവ ഗാനമീ മഴ
അദ്യാനുരാഗ രാമഴ....
അരികിൽ വരുമ്പോൾ പനിനീർ മഴ
അകലത്തു നിന്നാൽ കണ്ണീർ മഴ
മിന്നുന്നതെല്ലാം തെളിനീർ മഴ
പ്രിയ ചുംബനങ്ങൾ പൂന്തേൻ മഴ
എന്റെ മാറോടു ചേർന്നു നിൽക്കുമ്പോൽ
ഉള്ളിൽ ഇളനീർ മഴ
പുതുമഴ... (കൈതപ്രം ദാമോദരൻ നമ്പൂതിരി)
നനുത്ത തൂവൽസ്പർശത്തിൽ തുടങ്ങി ആർത്തിരമ്പി പെയ്യട്ടെ പ്രണയമഴ. സാധാരണ പ്രണയദിന രചനകളിൽനിന്നും വേറിട്ടുനിൽക്കുന്ന നല്ല കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
മുൻപന്തിയിൽ തന്നെ. പ്രേമ ദിനത്തെക്കുരിച്ച്
രണ്ട് നല്ല രചനകൾ ഇ മലയാളിയിൽ വായിച്ചു,
ഒന്ന് സരോജ വര്ഗീസിന്റെ, ഗന്ധർവൻ. ഗീത
രാജന്റെ പ്രണയതുള്ളികൾ. സ്ത്രീകൾക്കല്ലേ
പ്രേമത്തിന്റെ മധുരവും കയ്പ്പും നന്നായി
അറിയുന്നത്. മുഴത്തിനു മുഴം എഴുത്തുകാർ
ഉണ്ടായിട്ടും വേറെ ഒന്നും കണ്ടില്ല. കവിയത്രികൾക്ക് അഭിവാദനങ്ങൾ !