Image

സ്വര്‍ഗത്തില്‍ നിന്ന് ആരേയും കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ.. കോണ്‍ഗ്രസ് പട്ടികയെക്കുറിച്ച്‌ മുല്ലപ്പള്ളി

Published on 27 January, 2020
സ്വര്‍ഗത്തില്‍ നിന്ന് ആരേയും കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ.. കോണ്‍ഗ്രസ് പട്ടികയെക്കുറിച്ച്‌ മുല്ലപ്പള്ളി
തിരുവനന്തപുരം: തന്‍റെ മനസിലുള്ള കമ്മറ്റിയല്ല നിലവില്‍ വന്നതെങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന രീതിയില്‍ ഈ കമ്മറ്റി മികച്ചതു തന്നെ. സ്വര്‍ഗത്തില്‍ നിന്ന് ആരേയും കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. നിലവിലുള്ള ആളുകളെ വച്ചല്ലേ കമ്മറ്റിയുണ്ടാക്കാന്‍ പറ്റുവെന്നും കെപിസിസി പ്രസിഡന്‍റ് മല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്‍റെ പുതിയ ഭാരവാഹിപ്പട്ടികയെക്കുറിച്ചാണ് മല്ലപ്പള്ളിയുടെ ഈ അഭിപ്രായം.

ഭാരവാഹികളുടെ എണ്ണം കുറച്ചുകൂടി കുറക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സമ്മര്‍ദം ശക്തമായിരുന്നു. എ.കെ ആന്‍റണിയും തെന്നല ബാലകൃഷ്ണപിള്ളയും ഒഴികെയുള്ളവര്‍ക്കെല്ലാം ഓരോ പട്ടികയുണ്ടായിരുന്നു. എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ടു പോകുക വലിയ ബുദ്ധിമുട്ടു തന്നെയായിരുന്നു. 35 ഭാരവാഹികള്‍ മതി എന്നായിരുന്നു തന്‍റെ വ്യക്തിപരമായ നിലപാട്. പക്ഷേ കുറെയൊക്കെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു.

ഇപ്പോഴത്തെ പട്ടികയില്‍ വനിതകള്‍ക്ക് മതിയായ പ്രാധിനിത്യമില്ലായെന്നത് സത്യം തന്നെയാണ്. അഞ്ച് വനിതകളെ ഭാരവാഹിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് മൂന്നിലേയ്ക്ക് ചുരുങ്ങിയതില്‍ വിഷമമുണ്ട്.

അതുപോലെ തന്നെ യുവാക്കള്‍ക്കും ദളിതര്‍ക്കും കുറച്ചുകൂടി പ്രാതിനിധ്യം വേണമായിരുന്നു. അതുകൊണ്ടു തന്നെ അടുത്തു വരുന്ന സെക്രട്ടറി, നിര്‍വാഹക സമിതി പട്ടികയില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ദളിതര്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ടാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക