എന്നുള്ളിൽ എന്നും കനലായിരുന്നു, എന്നും എപ്പോഴും അത് ആളിക്കത്തി. ഇടക്കെപ്പോഴോ ഒരു കുളിർമഴ പെയ്തു പക്ഷേ, അതെന്നിൽ പതിക്കും മുമ്പേ വീണ്ടും ആ കനലെരിഞ്ഞു. നെഞ്ചിലൊരു നെരിപ്പോടായി, ഹൃദയത്തിലൊരു നീറ്റലായി, എൻ മനസ്സ് മരവിക്കും വരെ ആ കനലെരിഞ്ഞു തന്നെയിരിക്കും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല