image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • ഫൊകാന
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

കാഴ്ച്ചയുടെ പ്രത്യയശാസ്ത്രം (കളമ്പൂർ റിപ്പബ്ളിക്ക്- 5: രമേശൻ മുല്ലശ്ശേരി)

kazhchapadu 27-Nov-2020
kazhchapadu 27-Nov-2020
Share
image
കളമ്പൂര്
രണ്ടു കണ്ണിനും കാഴ്ചയില്ലാത്ത ഒരാളുണ്ടായിരുന്നു.
image
image
പരസഹായമില്ലാതെ കൈയിലുള്ള ഒരു ചൂരൽവടിയുടെ സഹായത്തോടെ അദ്ദേഹം തന്റെ  തറവാട്ടിലേക്ക്  ഒരു കിലോമീറ്ററോളം ദൂരം  നടന്നുവന്ന് സംസാരിച്ചിരുന്ന് ഒറ്റക്ക് തന്നെ തിരിച്ച്നടന്നു പോകാറുണ്ട്.
അന്ന് ടാർ റോഡല്ല.
നാട്ടുവഴിക്ക് വീതിയും കുറവ്.
ഞങ്ങൾ കുട്ടികൾക്കൊക്കെ  അൽഭുതമായിരുന്ന അദ്ദേഹത്തിന് വഴിയിലെ ഓരോ പുൽനാമ്പ് പോലും നിശ്ചയമാണ്.

പറഞ്ഞു വന്ന സംഗതി മറ്റൊന്നാണ്.
ഒരിക്കൽ അദ്ദേഹം  തിരിച്ചു പോകാൻ പതിവിലേറെ  വൈകി.
സംസാരിച്ചിരുന്ന്
നേരം നന്നായി ഇരുട്ടി.
'നന്നായി ഇരുട്ടി 'എന്ന് പറയാമോ?
ഓ...
പറയാം..
'ഭയങ്കര ഇഷ്ടം 'എന്ന് പറയാമെങ്കിൽ പിന്നെന്താ?
അപ്പോൾ അങ്ങനെ തന്നെ..
നന്നായി ഇരുട്ടി.

ഒരു ഓലച്ചൂട്ടു കത്തിച്ച്‌ കയ്യിൽ പിടിച്ച് അത്  വീശി വീശി  അദ്ദേഹം തിരികെ നടന്നുപോയി.

അന്ന്  പാടത്ത് നെൽകൃഷിയുള്ള സമയമാണ്..
രാത്രിയായാൽ കൃഷിക്കാർ കനാലിൽ നിന്നും വെള്ളം തിരിച്ചുവിടാനായി പതിവായി വഴിയിലൂടെ വരും.
സുഖമില്ലാതിരുന്ന പണിക്കാരന് പകരം
അന്ന് ആ വഴി വന്നത്  റിട്ട. അധ്യാപകനായ   പത്രോസ് സാറാണ്.
ഗതികേട് വന്നവൻ തല മൊട്ടയടിച്ചപ്പോൾ കല്ലു മഴ എന്നാണല്ലോ പ്രമാണം. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ.
സാറ് വെള്ളം തിരിച്ചു കഴിഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോൾ ആരോ ഒരാൾ ചൂട്ടും വീശി വരുന്നു.

 സാറ് വിചാരിച്ചത് ചൂട്ടുമായി വരുന്ന ആൾ  വഴി മാറുമെന്നാണ്. ഞാനെന്തിന് മാറണം? ഞാനൊരു അധ്യാപകനല്ലേ? എല്ലാരും അറിയുന്ന ആളല്ലേ? റിട്ടയർ ആയാലെന്ത്?
തറവാട് മുടിച്ച അമ്മാവൻ മരുമകനോട്
'പണവും പ്രതാപവും ഇല്ലെങ്കിലും ഞാനുമൊരമ്മാവനാടാ' എന്നു പറയും മട്ടിൽ
 സാർഅവിടെത്തന്നെ നിന്നു.
അനങ്ങാതെനിന്ന
സാറിന്റെ  ശരീരത്തിലേക്ക് കത്തുന്ന ചൂട്ടു കറ്റയും മിന്നിച്ച്  തിരുമനസ്സ്  കൂൾ കൂളായി പാഞ്ഞുകയറി.!
ശരീരമാസകലം വെന്തുപുകഞ്ഞ് തന്തൂരിയായി മുകളിലേക്ക് ചാടിയ പത്രോസ് സാർ  പ്രാണവേദനക്കിടയിലും അധ്യാപകന്റെ പത്രാസ് കൈവിടാതെ  ദേഷ്യത്തോടെ ചോദിച്ചു.

''തനിക്കെന്തെടോ കണ്ണു കാണാൻ മേലേ?''

'ഇല്യാ'

''പിന്നെന്തിനാ കയ്യില് തീപന്തം?..''

''എതിരെ വരണോർക്ക് എന്നെ കാണാലോന്ന്ച്ചിട്ടാ''.

ഗുണപാഠം.
ചൂട്ടുമിന്നിച്ചു വരുന്നവരെല്ലാം കാഴ്ചയുള്ളവരല്ല.

അപ്പോൾ പിന്നെ അതാണ് പ്രശ്നം.
കൈയിലുള്ള ഞെക്കുവിളക്ക് കത്തിക്കാതെ ആരാന്റെ വെട്ടത്തിൽ കാഴ്ച കാണാൻ ശ്രമിക്കുന്നത്..
കുഴപ്പം കാഴ്ചയുടേതല്ല..
മറ്റെന്തോ ആണെന്ന് വരുന്നു..

മുഗൾ സാമ്രാജ്യത്തിലെ അവസാനത്തെ ശക്തനായ ചക്രവർത്തി അറംഗസീബായിരുന്നല്ലോ.
തന്റെ മൂത്ത സഹോദരനായ ദാരാ ഷുക്കോവിന്റെ രണ്ടു കണ്ണുകളും ചൂഴ്ന്നെടുക്കാൻ ഉത്തരവിട്ട  ചക്രവർത്തിയോട് ദാരാ ഷുക്കോ പറഞ്ഞത്രെ..
''ദില്ലി സിംഹാസനം ഭരിക്കാൻ കയറുന്നവനല്ലേ..
മതിയാവില്ല...
ഈ രണ്ടുകണ്ണുകൾ കൂടി വച്ചോ''

അപ്പോൾ കണ്ണില്ലാത്തതല്ല പ്രശ്നം..
പ്രശ്നം കാഴ്ചയുടേതാണ്.

സിംഹാസനങ്ങൾക്കു പോലും .


Facebook Comments
Share
Comments.
image
RAJU THOMAS
2020-11-27 22:28:54
ശ്രീ മുല്ലശ്ശേരിയുടെ എഴുത്ത് എനിക്ക് അങ്ങിങ്ങു സുഖിക്കുന്നുണ്ട്, പക്ഷേ അതിൻറെ രചനാതന്ത്രം പിടികിട്ടുന്നില്ല. ശരിക്കും നടന്ന സംഭവങ്ങൾ+ജീവിച്ചിരുന്ന മനുഷ്യർ+ചരിത്രം+ പഴഞ്ചൊല്ലുകൾ/ഫലിതങ്ങൾ+ഹാസ്യം/പരിഹാസം... ഈ സത്യാനന്തരകാലത്തെ ഒരു പുതിയ genre ആയിരിക്കണം. വായിച്ചുരസിക്കാം.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഓര്‍മ്മപ്പിശകുകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പൂമരം ( കവിത: സുഷമ നെടൂളി )
ലാവണ്യത്തിന്റെ തികവ്- ക്ലിയോപാട്ര (ചരിത്ര കഥ: കാരൂര്‍ സോമന്‍)
വാർത്തകളുടെ പ്രതാപകാലം : മുരളീ കൈമൾ
ജീവിച്ചിരിക്കുന്നവർ (കഥ: ജിസ പ്രമോദ്)
സൃഷ്ടി-സ്ഥിതി-ലയം (ലേഖനം: വാസുദേവ് പുളിക്കല്‍)
ആകാം ആകാതിരിക്കാം (കവിത: വേണുനമ്പ്യാര്‍)
ആത്മാവുകള്‍ കരയുന്നത് (കവിത: രാജന്‍ കിണറ്റിങ്കര)
സാംസ്കാരിക കേരളത്തിന് അപമാനമാണിത് (കാരൂര്‍ സോമന്‍)
അജ്ഞാതം (കഥ: ജിസ പ്രമോദ്)
ഘടികാരം നിലച്ച സമയം (കഥ: ഷഹീർ പുളിക്കൽ)
പാവം! നല്ലൊരു മനുഷ്യന്‍ ആയിരുന്നു (കഥ: ആന്‍ഇന്‍ഡോ കനേഡിയന്‍ ).
പുറമറ്റത്തു നിന്ന് ദൈവത്തിന്റെ വിളി കേട്ട്, സംഗീതത്തിന്റെ അകമ്പടിയോടെ: മുരളീ കൈമൾ
മാത്യൂ ജോണിന്റെ പുസ്തകം: പ്രാര്‍ത്ഥനയും പ്രവർത്തിയും തമ്മിലുള്ള പൊരുത്തക്കേടിലേക്ക് (പി ഡി ജോര്‍ജ് നടവയല്‍)
ലിംഗുസ്വാമിയുടെ കുറുങ്കവിതകൾ: മലയാള പരിഭാഷ: ഡോ. ടി.എം രഘുറാം
കൊറോണത്തുള്ളൽ (മോൻസി കൊടുമൺ)
ലോക്കല്‍ ട്രെയിനുകള്‍ കുതിച്ചു പായുമ്പോള്‍(സുനീതി ദിവാകരന്‍ )
നഷ്ട പ്രതീക്ഷകള്‍ (കവിത: രാജന്‍ കിണറ്റിങ്കര)
പുതുവര്‍ഷപ്പുലരിയിലെ പ്രണയതാരാവലി (കവിത: വേണുനമ്പ്യാര്‍)
മാപ്പ് (ചെറുകഥ-സെഹിയോൻ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut