ചെന്നൈ: ഇന്തോനേഷ്യയിലുണ്ടായ വന്‍ ഭൂചലനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കടലോര
മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കാഞ്ചിപുരം, ഊട്ടി, സേലം,
മധുര,കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഭൂചലനമനുഭവപ്പെട്ടു. ഉച്ചക്ക് 2.16നും
വൈകീട്ട് 4.10നുമാണ് ഭൂചലനമനുഭവപ്പെട്ടത്. മെറീനാ ബീച്ചിലേക്ക് ജനങ്ങളുടെ
പ്രവേശനം നിരോധിച്ചു.