image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

താക്കോൽ (കവിത: സന്ധ്യ എം)

kazhchapadu 21-Feb-2021
kazhchapadu 21-Feb-2021
Share
image
ചിലതിന്റെ എല്ലാം മിത്ത്
 മറഞ്ഞിരിക്കുന്ന മനസ്സിന്റെ

അറയിലെ താക്കോൽ ചിലരുടെ
 കരങ്ങളിൽ തടഞ്ഞു കിട്ടും

സ്വന്തം മാനസത്തിൻ അറ
അതിലൂടെ തുറന്ന് ചുരുളുകൾ

ചികഞ്ഞ് അഴിച്ച് ആശ്വാസത്തിൻ
മേച്ചിൽ പുറം പുൽക്കിടും

ആ താക്കോലിനാൽ അന്യന്റെ
മനം ബലത്തിൽ പൂട്ടികെട്ടിയിടും


ആ പൂട്ടലിൽ പിടഞ്ഞു
ഒടുങ്ങുന്നു അനേകം മനസ്സുകൾ

അകതാരിൽ അസ്വസ്ഥത
നിറഞ്ഞ് അടിഞ്ഞു പോകുന്നു

പൂട്ടിയ കരത്തിന് മുന്നിൽ   
  ആശ്വാസത്തിനായി അന്ത്യനാൾ

വരെയും ആശ്വാസപിച്ച
ചോദിക്കുവാൻ വിധിക്കപ്പെടുന്നവർ




Facebook Comments
Share
Comments.
image
രാജു തോമസ്
2021-02-21 04:25:40
കൊള്ളാം എന്നു തോന്നും, എനിക്കും തോന്നി. ഈരണ്ടു വരികൾ എന്ന ഈ format കൊള്ളാം. Also 2x 5 and 2x3=16 lines. Thanks, this is new to me. It's good, very good, indeed! എവിടന്നു കിട്ടി? Maybe the poet invented it. If so, my sincere congratulations. പക്ഷേ, അതിന്റെ സാധ്യതകൾ ഇവിടെ നിവൃത്തിയായില്ല എന്നു തോന്നി. എന്തുകാരണം? These couplets are none like the traditional English Couplets, nor like Kabeer's--and, to boot, by virtue of the affectation accrued through whatever learning and training the author apparently had in poesy, this piece comes off as inferior to even insipid. The fault is in the otherwise noble virtue of overambition, overreaching. WHY? I figure that who attempted this poetical exercise was not the muse but the writer's self/ego. ഭാഷയും ശരിയായില്ല. Again, why? Or, what as the hurry? "ചിലതിന്റെ എല്ലാം മിത്ത്." 'ചിലതിന്റെയെല്ലാം മിത്ത്/ 'ചിലതിന്റെ എല്ലാ മിത്തും'--എന്താണ് ഉദ്ദേശിച്ചത് ?--ഏതു വാക്കു വേണം, എങ്ങനെ വേണം എന്നൊക്കെ നിശ്ചയിക്കുന്നത് കവിയാണെന്നിരിക്കിലും കവി ശ്രദ്ധിക്കണം. ഉദാ: സംവൃതം/ വിവൃതം! പിന്നെ, 'മേച്ചില്പുറം' ഒറ്റവാക്കാണ് --സമസ്തപദം. അതുപോലെതന്നെ, 'തടഞ്ഞുകിട്ടും', 'അടിഞ്ഞുപോകുന്നു'. അങ്ങനോക്കെയല്ലേ തനിമലയാളം? കാവ്യഭാവന അസൂയാർഹമാംവിധം പുഷ്കലമാണ് എന്നൊക്കെയെങ്കിലും ഭാഷ നമ്മുക്കെല്ലാം പവിത്രമായ മലയാളമല്ലെ! Here we have a great poet in the making. I want this poet and her readers to forgive me for above comments--you see, I regard poetry as far more serious than any other form of literature, and no amount of post-modern OR post-truth-era argument shall dissuade me from my conviction that the poet is the new prophet. Ms. Sandhya, you are great; this poetical exercise was quite interesting. Congrats. Churn on! As a very greet poet said, "Genius is one 1% inspiration and 99% perspiration."
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
വിരോധാഭാസങ്ങൾ (രാജൻ കിണറ്റിങ്കര)
അങ്ങനെ ഒരവധിക്കാലത്ത് (ജിസ പ്രമോദ്)
അത്ഭുതമായ രഹസ്യം കൂട്ട് (സന്ധ്യ എം)
മിന്നു(ചെറുകഥ: ദീപ ബിബീഷ് നായര്‍ (അമ്മു))
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
ക്ഷേത്രഗണിതം (കവിത: വേണുനമ്പ്യാര്‍)
തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
ഉലകബന്ധു (കഥ: ഹാഷിം വേങ്ങര)
വാക്കുകള്‍ക്കുമതീതം ജോയന്റെ വേര്‍പാട്- (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് )
ജോയന്‍കുമരകം-ഒരു കുടുംബസുഹൃത്ത്് - (രാജു മൈലപ്രാ)
ഓർമ്മച്ചിരാത് ( കവിത :അല്ലു സി.എച്ച് )
പുഷ്പമ്മ ചാണ്ടിയുടെ കഥാസമാഹാരം; ' പെണ്ണാടും വെള്ളക്കരടിയും' പ്രകാശനം ചെയ്തു
ജോയന്‍ കുമരകം ഒരോര്‍മ്മകുറിപ്പ് (പ്രേമ ആന്റണി തെക്കേക്ക് )
കഥകളുടെ സ്നേഹവസന്തം (ദിനസരി -30-ഡോ. സ്വപ്ന സി. കോമ്പാത്ത്)
നന്ദി ജോയൻ, പ്രിയമുള്ള ഒരുപിടി ഓർമ്മകൾ സമ്മാനിച്ചതിന് (ജോർജ്ജ് എബ്രഹാം)
പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )
സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ
ജോയനെപ്പറ്റി ഓര്‍ക്കുമ്പോള്‍ (സ്മരണ: ജോണ്‍ ഇളമത)
അനുസ്മരണം (ജോസ് വിളയില്‍)
തേനൊലിപ്പദങ്ങളുടെ  രാജകുമാരൻ യാത്രയായി ...(സുധീർ പണിക്കവീട്ടിൽ) 

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut