മഹിതരുടെ കബറി ടങ്ങൾ കണ്ട് മനുഷ്യർ കൊതിക്കുന്ന കാലം വരുമായിരിക്കും. കബറി ടങ്ങൾക്കുള്ളിൽ കഴിയുന്നവർ ജീവിതത്തിലേക്ക് വരാൻ കൊതിക്കുന്ന കവിതകൾ നമ്മൾ വായിച്ചിട്ടുണ്ടു. ഈ കവി പക്ഷെ ചുറ്റും കാണുന്ന ജീവിതത്തിൽ നിന്നും മറിച്ച് ഒരാശയം കൊണ്ട് വരുന്നു,. അങ്ങനെ അന്ത്യ വിശ്രമം കൊള്ളാൻ കഴിയാതെ സ്വന്തം ശരീരം ചിന്നി ചിതറി ഭൂമിയിൽ എവിടെയോ മറയുന്ന ഭീകരാവസ്ഥ വരാൻ പോകുന്നുചിന്തിക്കുന്നു ഇപ്പോൾ മനുഷ്യർ., . കവികള ക്രാന്ത ദർസികൾ അവരുടെ പ്രവചനങ്ങൾ ശ്രദ്ധിച്ച് മനുഷ്യർ നന്മയുടെ വഴിയിലേക്ക് തിരിയണം. ക്ഷണികമായ ഈ ജീവിതം സമാധനപൂർവ്വമാക്കാൻ കവി ഓര്മ്മിപ്പിക്കുന്നു.തൊട്ടിലിൽ നിന്ന് ശ്മസാനം വരെയുള്ള ജീവിതം അക്രമരഹിതമാക്കുക എന്ന സന്ദേശം ഈ കവിത നല്കുന്നു, നല്ല കവിത.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
വരാൻ കൊതിക്കുന്ന കവിതകൾ നമ്മൾ വായിച്ചിട്ടുണ്ടു. ഈ കവി പക്ഷെ ചുറ്റും കാണുന്ന
ജീവിതത്തിൽ നിന്നും മറിച്ച് ഒരാശയം കൊണ്ട് വരുന്നു,. അങ്ങനെ
അന്ത്യ വിശ്രമം കൊള്ളാൻ കഴിയാതെ സ്വന്തം
ശരീരം ചിന്നി ചിതറി ഭൂമിയിൽ എവിടെയോ
മറയുന്ന ഭീകരാവസ്ഥ വരാൻ പോകുന്നുചിന്തിക്കുന്നു ഇപ്പോൾ മനുഷ്യർ., . കവികള
ക്രാന്ത ദർസികൾ അവരുടെ പ്രവചനങ്ങൾ
ശ്രദ്ധിച്ച് മനുഷ്യർ നന്മയുടെ വഴിയിലേക്ക്
തിരിയണം. ക്ഷണികമായ ഈ ജീവിതം സമാധനപൂർവ്വമാക്കാൻ കവി ഓര്മ്മിപ്പിക്കുന്നു.തൊട്ടിലിൽ നിന്ന് ശ്മസാനം വരെയുള്ള ജീവിതം
അക്രമരഹിതമാക്കുക എന്ന സന്ദേശം ഈ കവിത
നല്കുന്നു,
നല്ല കവിത.