തെരുവില്‍ കോര്‍ക്കുന്ന
വിടര്‍ത്താത്ത ശ്വാനബന്ധം.
വളഞ്ഞു പുളയുന്ന
മുറിക്കാത്ത നാഗബന്ധം.
കൂകുന്ന കുക്കുടാസനം
അഴിക്കാത്ത അനുബന്ധം.
നാണയമൂല്യം മാത്രമറിയുന്ന
നാശത്തിന്റെ മണിബന്ധം.
കോവിലകത്തെ മച്ചിലെ
പള്ളിവേട്ടയ്ക്കുള്ള രഥബന്ധം.
കവിതയുടെ തുടര്‍ന്നുള്ള ഭാഗത്തിനായി പിഡിഎഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക……
എനിക്കെന്തു നൽകാൻ വന്നു..