അന്ന് മഴ ചാറിയപ്പോള്‍ അഴയില്‍ തൂക്കിയിട്ട തുണി പെറുക്കിയെടുക്കാന്‍ അമ്മ
തിടുക്കത്തില്‍ മുറ്റത്തേക്കോടിയിറങ്ങി അപ്പോഴേക്കും മഴ കനച്ചു കൈയില്‍
കിട്ടിയ തുണികള്‍ എല്ലാം വാരിയെടുത്ത് ആകെ നനഞ്ഞു കുളിച്ച് തിടുക്കത്തില്‍
വരാന്തയിലേക്ക് ഓടുകയായിരുന്നു അപ്പോഴും വരാന്തയില്‍
കിടന്ന ചാരുകസേരയില്‍ അച്ചനില്ലായിരുന്നു
ഇപ്പോഴും ആ
ആളൊഴിഞ്ഞ ചാരുകസേരയും വീട്ടിലെ
വീട്ടുമുറ്റത്ത് അയഞ്ഞുകിടക്കുന്ന അഴയുടെ ശുയിന്ന്യതയും ആ
നഷ്ടചിത്രങ്ങളുടെ വെറും ഓര്‍മ്മകള്‍ മാത്രം.
അച്ഛൻ കള്ളടിച്ചു കുഴഞ്ഞു എവിടെങ്കിലും കിടപ്പുണ്ടായിരിക്കും
sheela n p 2016-04-17 10:11:22
thampy, write stories instead kavitha.
Prem Nazir2016-04-17 11:41:40
ഷീല, ഇത് അണ്ണന്മാർക്ക് കൂടി ബാധകമാണ് എന്തിനു തമ്പിയെ മാത്രം പറയുന്നു. നമ്മൾ മരം ചുറ്റി നടന്ന് പാടിയ പാട്ടുകൾ കവിത പോലെ മനോഹരമായിരുന്നല്ലോ? "നീ മധു പകരു, മലർ ചൊരിയു അനുരാഗപൗർണമിയെ ", തമ്പി ഒരു അഭിനേതാവ് കൂടിയാണെന്ന് ഓർക്കുക.
വിദ്യാധരൻ 2016-04-17 19:37:18
അഭിനയവും കവിതയും തമ്മിൽ വ്യത്യാസം ഉണ്ട്. കവിയാണെന്ന് അഭിനയിക്കുമ്പോളാണ് കുഴപ്പം. ഷീല ടീച്ചർക്ക് കൂപ്പ് കൈ
സത്യൻ2016-04-17 20:19:25
നിങ്ങൾ പാടി പാടി നടക്കുകയല്ലാതെ എന്ത് പ്രയോചനം? ഒരു അയഞ്ഞ അഴ പോലെ . പക്ഷെ ഞാൻ കടലിൽ പോകുമ്പോൾ എന്റ ഷീല കരയിൽ കാവലിരിക്കണം. ആ തെണ്ടി പരീക്കുട്ടി അവൻ ഇന്നും ജീവിച്ചിരിപ്പുണ്ട് . അവനെപ്പോലെ എത്ര സ്രാവിനെ ഞാൻ വലയിൽ കുടുക്കിയിട്ടുല്ലതാണ് . ഷീല പറഞ്ഞതുപോലെ നല്ല കഥകൾ എഴുത്. എന്നിട്ട് ഷീലയെ വെറുതെ വിടു
അഞ്ചേരി 2016-04-17 21:26:48
നമ്മുടെ ആധൂനിക കവികൾ എന്താണ് ചെയൂന്നതു
ഒരു വരിയിൽ മുന്ന് വാക്കുകൾ ...
അതിന്ടെ അടുത്ത വരിയിൽ
രണ്ടു വാക്കുകൾ .. അങ്ങനെ
വാക്കുകൾ അഴയിൽ തൂക്കിയ
തുണി പോലെ ഇട്ടാൽ കവിത
ആയി എന്നാണ് എല്ലാവരുടെയും
ഭാവo... ആധൂനിക കവികൾ !!!
കഥ എഴുത്ന്നവർ കവിത എഴുതാൻ പോയാൽ
ചിലപ്പോൾ പ്രശനമാണ് .... നമ്മുടെ വിദ്യാദരൻടെ "" ധ "" ഗൂഗിളിൽ ടൈപ്പ് ചെയ്താൽ
എപ്പോളും പ്രശനമാണ്.. അത് പലപ്പോഴും "" ദ "" ആയി മാറും !!!.
ഇടംകോൽ 2016-04-18 11:50:46
'ധ' എന്തിനാ വിദ്യാധരൻ തന്നെ ഒരു പ്രശ്നമാ. അതുകൊണ്ട് അടുത്ത തവണ 'ന" മറിച്ചിട്ട് 'ധ' ആക്കിയാൽ മതി ഇതൊക്കെയാണ് ആധുനിക കവികൾ ചെയ്യുന്നത്. പലതും മറിച്ചിട്ടുള്ള ഒരു പരിപാടി. ചേട്ടൻ ഏത് ചേരിയിലാ ഇപ്പോൾ? കോഴഞ്ചേരി ആണോ ?
Texan American2016-04-18 15:05:45
ഒരു സാധാരണക്കാരനായ എനിക്ക് തോന്നിയത് ഇത് വളരെ നല്ല ഒരു കവിതയാണ്. കവി എഴുതിയത് പോലെ തന്നെ ഒരു നിമിഷത്തേക്ക് നമ്മളെ നഷ്ട ചിത്രങ്ങളുടെ നമ്മുടെ സ്വന്തം ഓര്‍മകളിലേക്ക് കൊണ്ട് പോവുന്നു. ശരിക്കും ഒരു പ്രവാസി കവിത. തമ്പി ഇവിടെ അഭിനയിക്കുന്നില്ല . പ്രഗല്ബരെന്നു ചില കമന്റ് എഴുത്തുകാര്‍ അഭിനയിക്കുകയാണ്. വീണ്ടും ഇത് പോലുള്ള കൊച്ചു കവിതകൾ എഴുതുക.
Observer2016-04-18 16:46:08
ഷീല ടീച്ചറും വിദ്യാധരൻ മാഷറും പറയുന്നത് അവസാന വാക്കാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
എന്തിനു തമ്പിയെ മാത്രം പറയുന്നു. നമ്മൾ
മരം ചുറ്റി നടന്ന് പാടിയ പാട്ടുകൾ
കവിത പോലെ മനോഹരമായിരുന്നല്ലോ?
"നീ മധു പകരു, മലർ ചൊരിയു അനുരാഗപൗർണമിയെ ", തമ്പി ഒരു അഭിനേതാവ്
കൂടിയാണെന്ന് ഓർക്കുക.
കവി എഴുതിയത് പോലെ തന്നെ ഒരു നിമിഷത്തേക്ക് നമ്മളെ നഷ്ട ചിത്രങ്ങളുടെ നമ്മുടെ സ്വന്തം ഓര്‍മകളിലേക്ക് കൊണ്ട് പോവുന്നു. ശരിക്കും ഒരു പ്രവാസി കവിത.
തമ്പി ഇവിടെ അഭിനയിക്കുന്നില്ല . പ്രഗല്ബരെന്നു ചില കമന്റ് എഴുത്തുകാര്‍ അഭിനയിക്കുകയാണ്.
വീണ്ടും ഇത് പോലുള്ള കൊച്ചു കവിതകൾ എഴുതുക.