കവിതക്ക് പറ്റിയ പടം. കാവ്യ മാധവന്റെ ആശകൾ കൈകൂപ്പി നില്ക്കും മനോഹരമായ മിഴികളും കവിതയിലെ കോമള പദാവലിയും നല്ലോണം ചേരുന്നു.
പിന്നെ ഭർത്ത്രുമതിയായ ഒരു സ്ത്രീ കവിയെ പ്രേമിച്ചു എന്നൊക്കെ പറയുന്നത് വെറും കള്ളം. ഭാവന ചെയ്യാൻ ലൈസനസ് ഒന്നും വേണ്ടല്ലോ.ഭാവന കാടു കേറി മനസ്സിലാവാത്ത കവിത എഴുതിവിടുന്നതിൽ ഭേദം ഇത്തരം ബഡായികളാണു. കവിയുടെ ഭാഷ ഭംഗി ക്ഷ പിടിച്ചൂന്ന് കൂട്ടികോളു. അത് കൊണ്ടു ഇത്രയും കുറിക്കുന്നു,.
G. Puthenkurish2013-08-13 20:27:17
ഒരു ജീവിത യാഥാർത്യത്തിന്റെ മനോഹരമായാ കാവ്യാവിഷ്കാരം. ആശയത്തിന്റെ ഒഴുക്ക്, ഭാഷയുടെ സൗകുമാര്യം എല്ലാം തന്നെ കവിതയുടെ മാറ്റ് കൂട്ടുന്നു. കാവ്യ മാധവന്റെ സാമ്പത്തിക ഭദ്രത അവരെ ഒരു ധനമോഹിയായ ഭർത്താവിൽ നിന്ന് മോചിതയാക്കി. പക്ഷെ അതിന് കഴിയാതെ മോഹങ്ങളേ ഉള്ളിൽ ഒതുക്കി കഴിയുന്ന എത്രയോ പേരുടെ കഥയാണ് കവി ഈ കവിതയിലൂടെ ചൊല്ലി കേൾ പ്പിക്കുന്നതു. കാലം പഴകിയാലും അവസ്ഥ ആവർത്തിക്ക പ്പെടുന്നു. ശ്രീ. സുധീർ പണിക്കവീട്ടിലിനു അഭിനന്ദനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
പിന്നെ ഭർത്ത്രുമതിയായ ഒരു സ്ത്രീ കവിയെ പ്രേമിച്ചു എന്നൊക്കെ പറയുന്നത് വെറും കള്ളം. ഭാവന ചെയ്യാൻ ലൈസനസ് ഒന്നും വേണ്ടല്ലോ.ഭാവന കാടു കേറി മനസ്സിലാവാത്ത കവിത എഴുതിവിടുന്നതിൽ ഭേദം ഇത്തരം ബഡായികളാണു. കവിയുടെ ഭാഷ ഭംഗി ക്ഷ പിടിച്ചൂന്ന് കൂട്ടികോളു. അത് കൊണ്ടു ഇത്രയും കുറിക്കുന്നു,.