ഭാഷയുടെ ജന്മ ഗേഹം മനസ്സ് തന്നെയായിരിക്കണം. സ്നേഹത്തിലും സൗന്ദര്യത്തിലും മനസ്സിൽ സംശ്ലേഷണം ചെയ്തെടുത്ത വാക്കുകൾ വായിക്കാനും കേൾക്കുവാനും ഇമ്പമുള്ളതായിരിക്കും . അതുകൊണ്ടാണ് വി .സി . ബാലകൃഷ്ണപ്പിള്ള കുറിച്ചത്,
"ജ്യോതിർഭ്രമത്താലുളവാമൊലികൊണ്ടിതാദ്യ,
സാഹിത്യഗീതികലകൾക്കുദയം വരുത്തി
നേരായുദിർത്തൊരാ സ്വരതാളമേളം
ജീവാതു ജീവിത സുഖത്തെ വളർത്തിടുന്നു "
നല്ലൊരു കവിതക്ക് അഭിനന്ദനം
-വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല